Friday, March 15, 2024

Narayaneeyam - Dasakam 84

Narayaneeyam - Dasakam 84

ദശകം 084 

http://ramayanam.guruvayoor.com/Sree%20Narayaneeyam/084%20Narayaneeyam.mp3

4  m 10 s   

Narayaneeyam 84

 

84.1

क्वचिदथ तपनोपरागकाले

पुरि निदधत् कृतवर्मकामसूनू ।

यदुकुलमहिलावृत: सुतीर्थं

समुपगतोऽसि समन्तपञ्चकाख्यम् ॥१॥

 

kvacidatha tapanoparāgakāle

puri nidadhats ktavarmakāmasūnū

yadukulamahilāvta sutīrtha

samupagato'si samantapañcakākhyam1

 

ക്വചിദഥ തപനോപരാഗകാലേ

പുരി നിദധത് കൃതവർമകാമസൂനൂ

യദുകുലമഹിലാവൃത: സുതീർത്ഥം

സമുപഗതോഽസി സമന്തപഞ്ചകാഖ്യം 1

 

ഒരു സൂര്യഗ്രഹണസമയേ കൃതവർമ്മനേയും

അനിരുദ്ധനേയും നഗരരക്ഷയേൽപ്പിച്ചവിടുന്നു

യാദവരും സ്ത്രീജനങ്ങളുമായി തീർത്ഥയാത്രയായ്

എത്തീ സമന്തപഞ്ചകമാം പുണ്യതീർത്ഥത്തിൽ 

 

84.2

बहुतरजनताहिताय तत्र

त्वमपि पुनन् विनिमज्य तीर्थतोयम् ।

द्विजगणपरिमुक्तवित्तराशि:

सममिलथा: कुरुपाण्डवादिमित्रै: ॥२॥

 

bahutarajanatāhitāya tatra

tvamapi punan vinimajya tīrthatoyam

dvijagaaparimuktavittarāśi

samamilathāḥ kurupāṇḍavādimitrai2

 

ബഹുതരജനതാഹിതായ തത്ര

ത്വമപി പുനൻ വിനിമജ്യ തീർത്ഥതോയം

ദ്വിജഗണപരിമുക്തവിത്തരാശി:

സമമിളഥാ: കുരുപാണ്ഡവാദിമിത്രൈ: 2

 

പുണ്യതീർത്ഥത്തിലങ്ങുമാനേകായിരം ജനങ്ങൾക്കൊപ്പം

സ്നാനംചെയ്തു ബഹുജനഹിതാർത്ഥം ജലം വിമലമാക്കി.

ബ്രാഹ്മണക്കൂട്ടങ്ങൾക്കങ്ങു ദാനം ചെയ്തു ധാരാളമായി

കുരുപാണ്ഡവബന്ധുമിത്രങ്ങളുമായി മേളിക്കയും ചെയ്തൂ   

 

84.3

तव खलु दयिताजनै: समेता

द्रुपदसुता त्वयि गाढभक्तिभारा ।

तदुदितभवदाहृतिप्रकारै:

अतिमुमुदे सममन्यभामिनीभि: ॥३॥

 

tava khalu dayitājanai sametā

drupadasutā tvayi gāḍhabhaktibhārā

taduditabhavadāhtiprakārai

atimumude samamanyabhāminībhi3

 

തവ ഖലു ദയിതാജനൈ: സമേതാ

ദ്രുപദസുതാ ത്വയി ഗാഢഭക്തിഭാരാ

തദുദിതഭവദാഹൃതിപ്രകാരൈ:

അതിമുമുദേ സമമന്യഭാമിനീഭി: 3

 

അങ്ങിലഗാധമാം ഭക്തിപ്രഹർഷമാർന്ന ദ്രുപദപുത്രി

പാഞ്ചാലിയങ്ങേ പത്നിമാരുമൊത്തു സന്തോഷപൂർവ്വം

അവരെയെല്ലാമെങ്ങിനെ ഭവാനപഹരിച്ചു വിവാഹം

കഴിച്ചുവെന്നും മറ്റുമുള്ള കഥകൾ പറഞ്ഞുല്ലസിച്ചിരുന്നു. 

 

84.4

तदनु च भगवन् निरीक्ष्य गोपा

नतिकुतुकादुपगम्य मानयित्वा।

चिरतरविरहातुराङ्गरेखा:

पशुपवधू: सरसं त्वमन्वयासी: ॥४॥

 

tadanu ca bhagavan nirīkya gopā

natikutukādupagamya mānayitvā

cirataravirahāturāṅgarekhāḥ

paśupavadhūḥ sarasa tvamanvayāsīḥ4

 

തദനു ച ഭഗവൻ നിരീക്ഷ്യ ഗോപാ

നതികുതുകാദുപഗമ്യ മാനയിത്വാ

ചിരതരവിരഹാതുരാംഗരേഖാ:

പശുപവധൂ: സരസം ത്വമന്വയാസീ: 4

 

അന്നേരമവിടെ പുണ്യസ്നാനത്തിനെത്തിയ ഗോപന്മാരുമായങ്ങുല്ലാസമോടെ ചിരിച്ചു കളിച്ചു

രാജോചിതം ബഹുമാനിച്ചു നന്നായ്, പിന്നെ

ദീർഘവിരഹതാപത്താൽ ചടച്ചു മെലിഞ്ഞതാം

ഗോപികളുമായ് നീങ്ങീ സരസം കേളിയാടാൻ   

 

84.5

सपदि च भवदीक्षणोत्सवेन

प्रमुषितमानहृदां नितम्बिनीनाम् ।

अतिरसपरिमुक्तकञ्चुलीके

परिचयहृद्यतरे कुचे न्यलैषी: ॥५॥

 

sapadi ca bhavadīkaotsavena

pramuitamānahr̥dāṁ nitambinīnām

atirasarimuktakañculīke

paricayahdyatarē kucē nyalaiṣīḥ5

 

സപദി ച ഭവദീക്ഷണോത്സവേന

പ്രമുഷിതമാനഹൃദാം നിതംബിനീനാം

അതിരസപരിമുക്തകഞ്ചുളീകേ

പരിചയഹൃദ്യതരേ കുചേന്യലൈഷീ: 5

പരിഭവങ്ങളെല്ലാം മറന്നു ഗോപികൾ സുന്ദരിഗാത്രികൾ

വേഗത്തിലങ്ങയെ കണ്ട സന്തോഷാധിരേകത്തിനാൽ

പ്രണയപ്രഹർഷത്തിലവരുടെ കഞ്ചുകങ്ങൾ കെട്ടഴിഞ്ഞൂ

പരിചിതമാ പ്രിയതര കുചകുംഭങ്ങളെയാശ്ലേഷിച്ചങ്ങു നിന്നു.  

 

84.6

रिपुजनकलहै: पुन: पुनर्मे

समुपगतैरियती विलम्बनाऽभूत् ।

इति कृतपरिरम्भणेत्वयि द्राक्

अतिविवशा खलु राधिका निलिल्ये ॥६॥

 

ripujanakalai puna punarmē

samupagatairyatī vilambanā'bhūt

iti ktaparirambhaṇētvayi drāk

ativivaśā khalu rādhikā nililyē6

 

രിപുജനകലഹൈ: പുന: പുനർമേ

സമുപഗതൈരിയതീ വിലംബനാഽഭൂത്

ഇതി കൃതപരിരംഭണേത്വയി ദ്രാക്

അതിവിവശാ ഖലു രാധികാ നിലില്യേ 6

 

“ശത്രുശല്യം വീണ്ടുംവീണ്ടുമുണ്ടാകയാൽ മാത്രം

വൈകി ഞാൻ നിങ്ങളെ വന്നു കാണാൻ”

ഏവം പറഞ്ഞങ്ങു രാധയെ ഗാഢം പുൽകവേ

എല്ലാം മറന്നവൾ വിവശയായങ്ങിൽ ലയിച്ചൂ

 

 

84.7

अपगतविरहव्यथास्तदा ता

रहसि विधाय ददाथ तत्त्वबोधम् ।

परमसुखचिदात्मकोऽहमात्मे

त्युदयतु व: स्फुटमेव चेतसीति ॥७॥

 

apagatavirahavyathāstadā tā

rahasi vidhāya dadātha tattvabodham

paramasukhacidātmakō'hamātmē

tyudayatu va sphuamēva cētasi7

 

അപഗതവിരഹവ്യഥാസ്തദാ താ

രഹസി വിധായ ദദാഥ തത്ത്വബോധം

പരമസുഖചിദാത്മകോഽഹമാത്മേ

ത്യുദയതു വ: സ്ഫുടമേവ ചേതസീതി 7

 

ഗോപികമാരുമായാ വിജനദേശേ രാസകേളിയാടി

പ്രണയിനികൾ വിരഹദുഖമൊടുങ്ങി പ്രശാന്തരായീ.

അപ്പോളങ്ങവർക്കു നൽകീ പരമാത്മതത്ത്വബോധം.

സച്ചിദാനന്ദസ്വരൂപിയാം പരമാത്മാവു താനെന്നതും

അതേയാത്മാവുതന്നെയവരുടെയന്തര്യാമിയുമെന്നും

ഭവാനവർക്കു നൽകീ സ്ഫുടതരമാമറിവിൻ വെളിച്ചം!

 

84.8

सुखरसपरिमिश्रितो वियोग:

किमपि पुराऽभवदुद्धवोपदेशै: ।

समभवदमुत: परं तु तासां

परमसुखैक्यमयी भवद्विचिन्ता ॥८॥

 

sukharasaparimiśritō viyōga

kimapi purā'bhavaduddhavōpadēśai

samabhavadamuta para tu tāsāṁ

paramasukhaikyamayī bhavadvicintā8

 

സുഖരസപരിമിശ്രിതോ വിയോഗ:

കിമപി പുരാഽഭവദുദ്ധവോപദേശൈ:

സമഭവദമുത: പരം തു താസാം

പരമസുഖൈക്യമയീ ഭവദ്വിചിന്താ 8

 

പണ്ടുത്ഥവരുപദേശിക്കയാൽ വേർപാടിൻ വ്യഥ

ഗോപിമാരിൽ കുറഞ്ഞൊരാനന്ദരസം കലർന്നു 

നിന്നിരുന്നൂ; ഇപ്പോളവിടുന്നുപദേശിക്കയാൽ

ഭവദ്സ്മരണം പോലുമവരിൽ പരമസുഖദായിയാം

ഒന്നുചേരലായീ, ബ്രഹ്മാനന്ദസുകൃതമായീ!   

 

84.9

मुनिवरनिवहैस्तवाथ पित्रा

दुरितशमाय शुभानि पृच्छ्यमानै: ।

त्वयि सति किमिदं शुभान्तरै:

रित्युरुहसितैरपि याजितस्तदाऽसौ ॥९॥

 

munivarānivahaitavātha pitrā

duritaśamāya śubhāni pcchyamānai

tvayi sati kimida śubhāntarai

rityuruhasitairapi yājitastadā'sau9

 

മുനിവരനിവഹൈസ്തവാഥ പിത്രാ

ദുരിതശമായ ശുഭാനി പൃച്ഛ്യമാനൈ:

ത്വയി സതി കിമിദം ശുഭാന്തരൈ:

ഇത്യുരുഹസിതൈരപി യാജിതസ്തദാഽസൗ 9

 

ദുരിതശമനത്തിനായ്  സത്കർമ്മങ്ങൾ എന്തെല്ലാം

ചെയ്യണമെന്നു മുനിമാരോട് വസുദേവർ ചോദിക്കേ,

പ്രായശ്ചിത്തങ്ങൾക്കെന്തു സാംഗത്യമവിടുന്ന് സ്വയം

പുത്രനായിരിക്കേയെന്നോർത്തവർ പുഞ്ചിരിച്ചെങ്കിലും

മുനിമാർ നിയതമാം യാഗകർമ്മങ്ങളെല്ലാം നടത്തി

 

 

84.10

सुमहति यजने वितायमाने

प्रमुदितमित्रजने सहैव गोपा: ।

यदुजनमहितास्त्रिमासमात्रं

भवदनुषङ्गरसं पुरेव भेजु : ॥१०॥

 

sumahati yajnē vitāyamānē

pramuditamitrajanē sahaiva gōpāḥ

yadujanamahitāstrimāsamātra

bhavadanuagarasa purēva bhēju10

 

സുമഹതി യജനേ വിതായമാനേ

പ്രമുദിതമിത്രജനേ സഹൈവ ഗോപാ:

യദുജനമഹിതാസ്ത്രിമാസമാത്രം

ഭവദനുഷംഗരസം പുരേവ ഭേജു: 10

 

അതിമഹത്താം യാഗകർമ്മങ്ങൾ മൂന്നുമാസം

ആഘോഷമായ് നടത്തവേ യാദവർ ഗോപരേയും

ബന്ധുക്കളേയുമാദരിച്ചു; പണ്ടേപ്പോലെയവരെല്ലാം

ഉല്ലാസമായ് ഭവാനുമായ് ചേർന്നവിടെക്കഴിഞ്ഞൂ   

 

84.11

व्यपगमसमये समेत्य राधां

दृढमुपगूह्य निरीक्ष्य वीतखेदाम् ।

प्रमुदितहृदय: पुरं प्रयात:

पवनपुरेश्वर पाहि मां गदेभ्य: ॥११॥

 

vyapagamasamayē samētya rādhāṁ

dṛḍhamupagūhya nirīkya vītakhēdām

pramuditahr̥daya pura prayāta

pavanapurēśvara pāhi māṁ gadēbhya11

 

വ്യപഗമസമയേ സമേത്യ രാധാം

ദൃഢമുപഗൂഹ്യ നിരീക്ഷ്യ വീതഖേദാം

പ്രമുദിതഹൃദയ: പുരം പ്രയാത:

പവനപുരേശ്വര പാഹി മാം ഗദേഭ്യ: 11

 

പിരിയാൻ നേരമായപ്പോൾ ഭവാൻ രാധയെ

സമീപിപ്പിച്ചവളെ ഗാഢം പുണർന്നവളിൽ

വിരഹവ്യഥയുമെല്ലാദുഖങ്ങളുമൊഴിഞ്ഞതുകണ്ടു

മോദമോടെ ദ്വാരകാപുരിയിൽ മടങ്ങിയെത്തീ!

ഗുരുവായൂരപ്പാ! ഭഗവാനേ! എന്നെ രക്ഷിക്കണേ!  

No comments:

Post a Comment